Wednesday, 27 April 2011

പെന്‍വാണിഭവും അവിഹിത ബന്ധവും

     ഇന്ത്യ മഹാരാജ്യത്ത് ഏറ്റവും എളുപ്പന്നു കിട്ടുന്ന രണ്ടു വസ്തുക്കളാണ് പെണ്ണും മദ്യവും. ( ഫെമിനിസ്റ്റുകള്‍ ഈ ഭൂതത്തോടെ ക്ഷമിക്കുക, ഏറ്റവും അധികം വ്യാപാരം നടക്കുന്നത് ഈ രണ്ടു മേഖലകളില്‍ ആണ്, അതുകൊണ്ട് മാത്രമാണ് പെണ്ണിനെ ഒരു വസ്തു എന്ന് ഞാന്‍ അഭിസംഭോധനം ചെയ്തത്). വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് പറയുകയേ വേണ്ട, കാശിനു വേണ്ടി എന്തും ചെയ്യുന്ന പെണ്ണുങ്ങള്‍ ഉണ്ടവിടെ. നമ്മുടെ കൊച്ചു കേരളം വരുന്ന തെക്കേ ഇന്ത്യയില്‍ പുഷ്ടിപെട്ടു വരുന്ന ഒരു വ്യവസായം ആണ് ഈ ഇമ്മോറല്‍ ട്രാഫിക്‌. അടുത്തയിടെ ഒരു പ്രമുഖ മലയാള ചാനല്‍ ഒളി ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്ത 8 മിനിറ്റ് ദൈര്‍ഖ്യം വരുന്ന ഒരു പരിപാടി കണ്ടപ്പോള്‍ ഈ ഭൂതം ശരിക്കും ഞെട്ടി പോയി. മൈസൂര്‍ മുതല്‍ ബംഗലൂരു വരെ വല്യ ഒരു കൂട്ടിക്കൊടുപ്പു മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ കണ്ടെത്തി.ഈ മാഫിയക്ക് ഒത്താശ പാടാന്‍ പോലീസും കൂട്ട്. അത് കൂടാതെ തെക്കേ ഇന്ത്യയിലെ ഹോട്ട് ഫേവറിട്ടുകള്‍ മലയാളി പെണ്‍പിള്ളേര്‍  ആണ് പോലും. തമിഴനും,തെലുങ്കനും,കന്നടിഗക്കും കാമം ഉണര്‍ത്താന്‍ മലയാളി പെണ്‍കൊടികള്‍  വേണമത്രേ. ടെലിവിഷന്‍-ഇല്‍ സംപ്രേഷണം ചെയ്ത പരിപാടി നിഷ്പക്ഷനായ ഈ ഭൂതം നിങ്ങള്‍ക്ക് വിവരിച്ചു തരാം.

     ബംഗലൂരു കേന്ദ്രികരിച്ച് പെണ്‍വാണിഭം നടക്കുന്നു എന്ന് കേട്ടാണ് ഈ റിപ്പോര്‍ട്ടര്‍-മാര്‍ ഒരു ക്വാളിസില്‍ അങ്ങോട്ടെക്ക് വെച്ച് പിടിച്ചത്. വഴിയില്‍ ഒന്ന് രണ്ട് ചെറിയ പെട്ടിക്കടയില്‍ ആവശ്യം പറഞ്ഞപ്പോള്‍ അവര്‍ സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ലോഡ്ജ്ന്‍റെ വിലാസം കൊടുത്തു. അവിടെ എത്തി ഉടമയോട് കാര്യം പറഞ്ഞു  - "നല്ല മലയാളി പെണ്‍പിള്ളേര്‍ വേണം, കാശൊരു പ്രശ്നമല്ല ". തന്‍റെ കസ്റ്റമേഴ്സ് പ്രശ്നക്കാര്‍ അല്ല എന്ന് ഉറപ്പിച്ച ശേഷം മാത്രം ആണ് ഉടമ സമ്മതിച്ചത് (പ്രശ്നം ഉണ്ടാക്കാന്‍ വന്നാല്‍ തല്ല് കൊടുക്കാന്‍ വേണ്ടി നാല് തടിയന്മാര്‍ പുറത്ത് കാത്തു നില്‍പ്പുണ്ട്). അതിനു ശേഷം പുറത്തു നിന്ന് പൂട്ടിയ ഒരു മുറിയിലേക്ക് അവര്‍ ആനയിക്കപ്പെട്ടു.

     അകത്തു ഒരു കട്ടിലില്‍ താടിക്ക് കയ്യും കൊടുത്തു ഒരു മലയാളി പെണ്ണ്. അവളോട് ഒരു മിനിറ്റ് സംസാരിക്കാന്‍ ഉടമ സമ്മതിച്ചു. അവള്‍ടെ കഥ ഞെട്ടിക്കുന്നതാരുന്നു. നഴ്സിംഗ് പഠിക്കാന്‍  ബംഗലൂരു വന്നതായിരുന്നു അവള്‍. അധികം വൈകാതെ കൂടെ പഠിക്കുന്ന ഒരു ചെക്കനുമായി പ്രേമം ആയി.അത് വളര്‍ന്നു ശാരീരിക ബന്ധം വരെ എത്തി.പാവം പെണ്ണിന് മനസിലായില്ല അവന്‍ അവളെ ചതിക്കുകയായിരുന്നു എന്ന്. 

     പെണ്‍വാണിഭത്തിലെ ഏറ്റവും താഴെ ഉള്ള കണ്ണി ആയിരുന്നു അവന്‍. പെണ്ണുങ്ങളെ വളച്ചു മാഫിയക്ക് എത്തിച്ചു കൊടുക്കുന്ന പണിയാണ് അവന്‍ ചെയ്യുന്നത്. അങ്ങനെ ആ പാവം പെണ്ണ് ഒരു വില്പന വസ്തു ആയി മാറി. ആദ്യമൊക്കെ അവള്‍ക്ക് ലൈംഗിക ബന്ധം അറപ്പായിരുന്നു.പക്ഷെ ഇപ്പോള്‍ ദിവസവും കുറഞ്ഞത്‌ 4 നേരം എങ്കിലും അവള്‍ക്ക് ഉടുതുണി അഴിച്ചേ പറ്റു.

     മേല്പറഞ്ഞ കുട്ടി ജീവിതത്തില്‍ വഞ്ചിക്കപ്പെടുകയായിരുന്നു. അവള്‍ നിലയില്ലാ കയത്തില്‍ വീണു പോയി,കരയ്ക്ക് അടുക്കാന്‍ പറ്റാത്ത വിധത്തിലുമായി. ഈ സംഭവം ഒരു ഞെട്ടല്‍ ആയി തോന്നുന്നു എങ്കില്‍ അടുത്തത് കൂടെ കേട്ട് നോക്ക്.

     മേല്‍പ്പറഞ്ഞ കുട്ടിക്ക് വൃത്തിയില്ല, കുറച്ചൂടെ അവയവ പുഷ്ടി ഉള്ള മലയാളി പെണ്ണിനെ കിട്ടുമോ എന്ന് നമ്മുടെ റിപ്പോര്‍ട്ടര്‍ തിരക്കി. കാശ് കൂട്ടി കൊടുത്താല്‍ ഒപ്പിച്ചു കൊടുക്കാന്‍ ഉടമയും റെഡി. ഉടന്‍തന്നെ രണ്ട് ബൈക്കുകള്‍ അവിടെ നിന്നും പുറപ്പെട്ടു. പത്തു മിനിട്ടിനു ശേഷം രണ്ട് പെണ്‍പിള്ളേരേം കൊണ്ട് ആ തടിയന്മാര്‍ തിരിച്ചെത്തി. നല്ല ഐശ്വര്യവും, അവയവ ഭംഗിയും ഉള്ള പിള്ളേര്‍. ഇവരെ തടിയന്മാര്‍ കോളേജില്‍ പോയി വിളിച്ചു കൊണ്ട് വരികയായിരുന്നു. അച്ഛനും അമ്മേം കൊടുക്കുന്ന പോക്കറ്റ് മണി അടിച്ചു പൊളിക്കാന്‍ തികയാത്ത വന്നപ്പോള്‍ ശരീരം വിറ്റ് കാശുണ്ടാക്കുന്നു. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ഷോട്ടിനു (രണ്ടാമത്തെ ഓപ്ഷന്‍ എടുക്കുവാണേല്‍ അസാമാന്യ കണ്ട്രോള്‍ വേണം ) ആണ് ഇവരുടെ റേറ്റ്. ഒരു മണിക്കൂര്‍ കൊണ്ട് അയ്യായിരം രൂപ ഉണ്ടാക്കാന്‍ പറ്റും, ഈ കാലത്ത് ചാരിത്ര്യത്തിനു കല്യാണ മാര്‍ക്കറ്റില്‍ വല്യ വില ഇല്ല എന്നാണ് ഇവരുടെ വാദം.

     ഞങ്ങള്‍ ഭൂതങ്ങളുടെ നിയമം വെച്ചായിരുന്നു  ഇവരെ ശിക്ഷിക്കെണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നേല്‍ ഇവരെ ഉടുതുണി അഴിച്ചു പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആജീവനാന്ത തടവുകാരുടെ ഇടയിലേക്ക് അയച്ചേനേം. ദാഹിച്ചു വലഞ്ഞ്  ഇരിക്കുന്നവര്‍ക്ക് ഒരു ബോട്ടില്‍ വെള്ളം പോലെ ആകുമായിരുന്നു ഈ പ്രവര്‍ത്തി. അങ്ങനെ വല്ലോം സംഭവിച്ചാല്‍ ആദ്യം അറിയണ്ടത് ആ പെണ്ണിന്‍റെ ബാക്കി എന്തെങ്കിലും  ജയിലില്‍ നിന്ന് കിട്ടിയോ എന്നാണ്. ബാക്കി  ഉണ്ടെങ്കില്‍ അവള്‍ ഇനി ജന്മത് ഒരുത്തന്‍റെ മുന്നിലും തുണി ഉരിയാന്‍ ധൈര്യപെടുകയില്ല. ഇതില്‍ നല്ലൊരു ശിക്ഷ അവക്ക് കിട്ടാനും ഇല്ല.

ഇത് വരെ പറഞ്ഞത് പെണ്‍വാണിഭത്തിന്‍റെ കഥയാണ്. ഈ കഥ നടക്കുമ്പോള്‍ ഇതിനു സമാന്തരം ആയി വേറൊരു കൂട്ടര്‍ ഉണ്ട്- അവിഹിത ബന്ധങ്ങള്‍.ഒരു സാമ്പിള്‍ പറഞ്ഞാല്‍ പ്രാഞ്ചിയെട്ടന്‍ സിനിമായുടെ അവസാനം പുണ്യാളന്‍ പ്രാഞ്ചിക്ക് കാണിച്ചു കൊടുക്കുന്ന കാഴ്ച. കെട്ടിയോനും കെട്ടിയോളും പിന്നെ അവരുടെ കാമുകരും. ചെന്നൈ ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രമല്ല, നമ്മുടെ കൊച്ചിയില്‍ പോലും ഈ ജാതി ആള്‍ക്കാര്‍ സുലഭം ആണ്. കാശുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന ആണുങ്ങള്‍ അതിന്‍റെ ഇടയില്‍ ജീവിക്കാന്‍ മറന്നു പോകുന്നു, സ്നേഹം കിട്ടാന്‍ വെമ്പുന്ന പെണ്‍മനസ്സുകള്‍ അയല്‍വാസിയുടെയും  കൂടെ പോകുന്നു. മെട്രോ നഗരങ്ങളില്‍ ആണ് ഇത് കൂടുതലായും കാണുന്നതെങ്കിലും കുഗ്രാമങ്ങളിലും ഈ പതിവ് കണ്ടു വരുന്നു. ഒരു ഗ്രാമത്തില്‍ ഈ ഭൂതം അലഞ്ഞു തിരിഞ്ഞപ്പോള്‍ കണ്ട ഒരു കഥ പറയാം.

     തമ്പാന്‍ ചേട്ടന്‍റെ കുടുംബത്തില്‍ ഭാര്യ ഗീതയും പതിനാലും എട്ടും പ്രായമുള്ള രണ്ട് പെണ്‍കിടാങ്ങളും. തമ്പാന്‍ ചേട്ടന്‍ ഒരു ഗള്‍ഫനാണ്‌. ആവശ്യത്തിനു പണം സമ്പാദിച്ചു നാട്ടിലേക്ക് അയച്ചു കൊടുക്കാറുമുണ്ട്. ചേട്ടന്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറൊള്ളൂ, രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചു വിടാന്‍ എന്തേലും കരുതാന്‍ ആണ് പുള്ളിക്കാരന്‍ പ്രയത്നിച്ചു കൊണ്ട് ഇരുന്നേ. ഗീതയ്ക്കു പതിനെട്ടു വയസ് ഉള്ളപ്പോള്‍ ആയിരുന്നു കല്യാണം. കല്യാണത്തിന് ശേഷം അഞ്ച് തവണയെ തമ്പാന്‍ നാട്ടില്‍ കാലു കുത്തിയിട്ട്  ഒള്ളു. എത്രയെന്നു പറഞ്ഞ ഗീതച്ചേച്ചി സഹിച്ചിരിക്കുക - പെണ്ണുങ്ങള്‍ക്ക് മുപ്പതുകളില്‍ എത്തുംപോളാണ്  വികാരങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തുന്നത്. അവസാനം അവര്‍ അത് ശമിപ്പിക്കാന്‍ അയല്‍ക്കാരന്‍റെ  അടുത്ത പോയി, അവരെക്കാള്‍ ആറ്‌ വയസിനു ഇളയ ഒരുത്തന്‍. അങ്ങനെ സുഖം പിടിച്ച സുഖം പിടിച്ചു തമ്പാന്‍ ചേട്ടന്നു  ഒരു കത്തും എഴുതി വെച്ച്, അയാള്‍  സംമ്പാദിച്ചതിന്‍റെ സിംഹഭാഗവുമായി ഗീത കാമുകന്‍റെ കൂടെ ഒളിച്ചോടി. മാനം പോയ തമ്പാന്‍ ചേട്ടന്‍ വസ്തു വകകള്‍ ഒക്കെ വിറ്റിട്ടു മക്കളേം കൂട്ടി വേറെ എവിടെയോ താമസമാക്കി.

     നഗരത്തില്‍  കുറച്ചൂടെ വെത്യസ്തമാണ് കാര്യങ്ങള്‍. അവിടെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു താമസിക്കും, എന്നിട്ട് അവര്‍ ഇല്ലാത്തനേരം വേറെ ആളുടെ കൂടെ സുഖിക്കും. ഒരു നഗരക്കഥ ഇതാ.

     അലെക്സും ആനിയും കെട്ടിയിട്ടു അധികം നാളായില്ല. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന ഒരു പ്രണയ വിവാഹം ആയിരുന്നു അവരുടേത്.  ദാമ്പത്യം ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോളെക്കും കല്ലുകടി തുടങ്ങി. അലെക്സിന്‍റെ കൂടെ ജോലി നോക്കിയിരുന്ന  മിനി ആരുന്നു പ്രശ്നം. ആനിയെക്കാളും സുന്ദരി ആരുന്നു മിനി പോരാത്തതിനു ഒരു വായാടിയും. നമ്മുടെ നായകന് വീണ്ടും ഒന്ന് പ്രണയിച്ചാല്‍ കൊള്ളാം എന്നായി. ഒരു കൊച്ചിന്‍റെ  അമ്മയായിട്ടും മിനിയും തീരുമാനിച്ചു ഒന്ന് പ്രേമിക്കാന്‍. അങ്ങനെ അവരുടെ പ്രേമം പൊടി പൊടിച്ചു, തങ്ങളുടെ നല്ല പാതിയെ വഞ്ചിച്ചു തന്നെ അവര്‍ കൂത്താടി നടന്നു.വീട്ടില്‍ എത്തിയാല്‍ അവര്‍ തങ്ങളുടെ ഭാര്യ-ഭര്‍തൃ ഭാഗം ഭംഗിയായി അഭിനയിച്ചു.ഇത് കാരണം അവരെ ആരും സംശയിച്ചില്ല.എങ്ങനെയോ മിനിയുടെ കെട്ടിയോന്‍ ഈ കുരങ്ങുകളിപ്പിക്കല്‍ കണ്ടുപിടിച്ചു. അയാള്‍ അതിലും ബുദ്ധിമാന്‍ ആരുന്നു, എല്ലാ തെളിവുകളും ശേഖരിച്ചു അയാള്‍ ആനിയുടെ അടുത്ത് ചെന്നു. വളരെ പെട്ടന്ന് തന്നെ അവളെ പറഞ്ഞു വരുതിക്ക് നിര്‍ത്താനും അയാള്‍ക്ക് സാധിച്ചു.

    ഇനിയാണ് കഥയുടെ കാതലായ ഭാഗം. ആനിയും മിനിയുടെ കെട്ടിയോനും തമ്മില്‍ ഡിന്‍ഗോള്‍ഫി തുടങ്ങി.അങ്ങനെ ആകെകൂടെ ഒരു പ്രിയദര്‍ശന്‍ പടം ക്ലൈമാക്സ്‌ പോലെ.  ഇപ്പോള്‍ നാലുപേര്‍ക്കും എല്ലാം അറിയാം. എല്ലാം അറിഞ്ഞൊണ്ട് തന്നെ ആനി അലെക്സിന്‍റെ  കൂടെയും മിനി അവള്‍ടെ കണവന്‍റെ കൂടെയും  താമസിക്കുന്നു. ഒരാളുടെ  അടുക്കെന്നു സുഖം കിട്ടുന്നില്ല എന്ന് പറഞ്ഞു അടുത്ത ആളുടെ അടുക്കേല്‍ പോകാനും പറ്റും, നാട്ടുകാര്‍ ഒന്നും അറിയാനും പോകുന്നില്ല. വാട്ട് ആന്‍ ഇടിയ സര്‍ ജീ...


വാല്‍ക്കഷണം:

1-ബന്ധങ്ങള്‍ക്ക് പണ്ടത്തെ കൂടുള്ള ഊഷ്മളത ഇല്ല, എല്ലാം വെറും പ്രഹസനം മാത്രം

2-ബന്ധങ്ങള്‍ സ്വര്‍ണം പോലെ ആണ്, എത്രയും കൂടുന്നോ അത്രയും സന്തോഷം-- ആക്ടര്‍ വിജയ്‌ .
3-അവിഹിത ബന്ധങ്ങള്‍ വജ്രം പോലെ ആണ്, എത്രയും കൂടുന്നോ അത്രയും മോഷ്ടിക്കപെടുവാന്‍ ഉള്ള സാദ്യതയും കൂടുന്നു. ഈ കാലത്ത് ചായ കുടിക്കാന്‍ ആരാ മാഷേ ചായക്കട മേടിക്കുന്നത്?? -- ബ്ലോഗ്ഗര്‍ പൂതപ്പാണ്ടി

No comments:

Post a Comment